2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

ഗുജറാത്ത് വായിക്കപെടുന്നത്.

നചി കേതസ്
 

ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാനവാര്‍ത്തയ്ക്കു സുഹറ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്ന ‘തര്‍ക്കമന്ദിരം’ തകര്‍ത്തു എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈ കൊണ്ട്, പാര്‍ക്കിസണിസത്തിന്റെ ലാഞ്ഛന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ ‍, എഴുതി; ‘ബാബറി മസ്‌ജിദ്’.

സുഹറയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര്‍ തുള്ളിതുള്ളിയായി ഒലിച്ചു. അവള്‍ ചുല്യാറ്റിനെ നോക്കി പറഞ്ഞു : നന്ദി സാര്‍..



മേലെ എഴുതിയത് എൻ എസ് മാധവന്റെ ഒരു ,തിരുത്ത്‌ എന്ന കഥയിലെ വരികളാണ് ,എഴുപതു വയസ്സുള്ള മുഖ്യപത്രാധിപർ ചുല്യാറ്റാണ് കഥയുടെ കേന്ദ്രം. എല്ലാ ചരിത്രസന്ധികളിലും പനി പിടിപെടുക പതിവുണ്ടായിരുന്ന അദ്ദേഹം ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസവും പനിയുടെ പിടിയിലായിരുന്നു. അതിനാൽ മുഖപ്രസംഗം എഴുതുന്ന ജോലി മറ്റൊരാളെ ഏല്പിച്ച് പത്രാധിപർ വീട്ടിലേക്കു പോയി.


വഴിക്ക് തീരെ സുഖം തോന്നാതിരുന്നതിനാൽ, ചെറുപ്പം മുതലേ തനിക്കറിയാവുന്ന ഇക്ബാൽ എന്ന യുവഡോക്ടറെ വീട്ടിൽ ചെന്നു കാണാൻ അദേഹം തീരുമാനിച്ചു ,പരിശോധനയും കുത്തിവയ്പും ചുല്യാറ്റിന് ആശ്വാസം നൽകി.പനിയിൽ കുറവ് അനുഭവപ്പെട്ട ചുല്യാറ്റ് പത്രമാഫീസിലേക്കു മടങ്ങാൻ തീരുമാനിച്ചു. അവിടെ അച്ചടിക്കു തൊട്ടു മുൻപുള്ള ഘട്ടത്തിൽ എത്തിയിരുന്ന വാർത്താശേഖരത്തിൽ കണ്ണോടിച്ച അദ്ദേഹം പ്രധാനവാർത്ത വായിച്ചതോടെ, അതിനു തലക്കെട്ടെഴുതിയ ആൾ ഇനി പത്രത്തിൽ പണിചെയ്യേണ്ടതില്ലെന്നു പൊട്ടിത്തെറിച്ചു. എന്നാൽ സബ് എഡിറ്ററായിരുന്ന സുഹ്റ എന്ന മുസ്ലിം യുവതി, താനാണ് പ്രധാനവാർത്തയ്ക്ക് ആ തലക്കെട്ടു നൽകിയതെന്നു സമ്മതിച്ചതോടെ പത്രാധിപർ ശാന്തനായി.

ഇവിടെ എനിക്ക് പറയാനുള്ളത് സുഹറയെ കുറിച്ചാണ് ,സുഹറ എന്ന മുസ്ലീം പെണ്‍കുട്ടിക്ക് ബാബറിമസ്ജിദ് എന്നു്‌ എഴുതാന്‍ പറ്റാതാക്കിയ സംഭവം കൂടിയാണ്‌ ബാബറിമസ്ജിദിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത് , കഴിഞ്ഞ ഒരുപാടു വർഷങ്ങളായി ഇന്ത്യ യിൽ സംഘ പരിവാർ അവരുടെ അടിത്തറ ശക്തമാക്കുന്ന തിരക്കിലായിരുന്നു, ആ അടിത്തറ ഭദ്രം ആയി എന്നാ അവരുടെ വിശ്വാസമാണ് നരേദ്ര മോഡി എന്ന ഒരു നര ഭോജിയെ ഇന്ത്യൻ പ്രധാന മത്രി സ്ഥാനര്തി ആയി ഉയർത്തിക്കാട്ടാൻ , ആ പ്രഖ്യാപനം നടത്താൻ അവര്ക്ക് ധിര്യം നല്കിയത് , ചുല്യാറ്റ് നെ പോലെയുള്ള പത്രധിപന്മാരുടെ അഭാവം കൃത്യമായി സംഘ പരിവാരം ഇന്ത്യ
യിൽ ഉപയോഗപ്പെടുത്തി
.                                                   

എൻ എസ് മാധവൻ "തിരുത്ത്‌" എഴുതിയതിനു ശേഷവും ഒരുപക്ഷെ മലയാളത്തിൽ കൂടുതൽ തവണ തര്ക്ക മന്ദിരം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടാവുക മാതൃഭൂമിയാണ് എന്ന് തോന്നുന്നു ,നാഴികക്ക് നാല്പ്പത് വട്ടം മതേതര "ഭാരതം" ഇന്ന് പറയുമ്പോൾ പോലും ഇന്ത്യൻ മീഡിയ നിയന്ത്രിക്കുന്നത് സംവരണ ഫാസിസ്റ്റുകൾ ആണ് എന്നുള്ളതാണ് വാസ്തവം , മാതൃഭൂമി പത്രത്തില ഡി ശ്രീജിത്ത്‌ ന്റെ തായി വന്ന ഒരു ലേഖനത്തില ബാബറി പ്രശ്നം സംബധിച്ച് പറയുന്നിടത്തെല്ലാം അയാള് കൃത്യമായി ഉപയോഗിച്ചിട്ടുള്ളത് തര്ക്ക മന്ദിരം എന്ന് തന്നെയാണ് .


ബാബറി മസ്ജിദ് നെ ബോധ പൂർവ്വം തര്ക്ക മന്ദിരം എന്ന് വിളിക്കുന്നതിലും ഒരു രാഷ്ട്രീയം ഉണ്ട് , ആ രാഷ്ട്രീയത്തെ തിരിച്ചരിയെണ്ടാവർ പോലും മൌനം പാലിക്കുന്നു അല്ലെങ്കിൽ ബോധപൂര്വം മൌനം അവലംബിക്കുന്നു എന്നതാണ് വര്ത്തമാന യാഥാര്ത്യം എന്ന് പറയാതെ വയ്യ .

തങ്ങക്ക് നിലവിലുള്ള ഒരുപാടു ബിസിനസുകളിൽ ഒന്ന് മാത്രമായി പത്രത്തെ കാണുന്നവർ തന്നെയാണ് പത്ര ലോകം നിയന്ത്രിക്കുന്നത് , എം ആർ എഫ് നു ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാം ഒരു മറയാണ് മനോരമ എങ്കിൽ അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല മാതൃഭൂമിയുടെയും സ്ഥിതി , ഫണ്ടിംഗ് ഏജെന്റ് മാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വാലാട്ടുന്ന ഒരുപറ്റം സാമൂഹ്യ വിരുധരെയാണ് പലരും തങ്ങളുടെ തലപ്പത് മുഖ്യ പത്രാധിപന്മാർ ആയി ഇരുതിയിട്ടുള്ളത്

പലപ്പോഴും കുത്തക മാധ്യമങ്ങലുടെ രീതി ശ്രദ്ധിച്ചിട്ടില്ലേ ?

പരസ്യ ദാതക്കലുടെ താല്പര്യങ്ങൾക്ക് അപ്പുറം ഒരു വാചകം പോലും അവര്ക്ക് മിണ്ടാൻ കഴിയാറില്ല ,ഏറ്റവും വിപണന മൂല്യമുള്ള ചരക്കു എന്താണോ അതാണ് വര്ത്തമാന കാലത്ത് ഏറ്റവും വിലപിടിച്ച വാര്ത്ത.ഒരു പട്ടാളക്കാർ എവിടെയെങ്കിലും കൊല്ലപ്പട്ടൽ ഉടനെ രാജ്യ സ്നേഹം തിളച്ചു മറിയും ,ഒരു പെണ്‍കുട്ടി ക്രൂരമായി രേപ്പ് ചെയ്യപ്പെട്ടപ്പോൾ ഉടനെ വന്നു ഏറ്റവും വൈകാരികമായ രോഷ പ്രകടനഗൽ ,
ഒന്നോ രണ്ടോ ദിവസത്തെ സർക്കുലഷൻ യുദ്ധം മാത്രമാണ് ഇന്ന് വാർത്തകൾ


മാധ്യമങ്ങൾ താരങ്ങൾ ആക്കിയ ഒരുപാടു "പ്രജാപതി" മാരുണ്ട് നമ്മുടെ ചരിത്രത്തിൽ, എന്തിനു ഏറെ പോകുന്നു
ഗാന്ധിജിയുടെ സ്വാതത്ര്യ സമരത്തിലെ ഇടപെടലുകൾ പെരുപ്പിച്ചു കാണിച്ചത്‌ ആരാണ് ?
ബിര്ള എന്ന കുത്തക കംബനിയല്ലേ ?

ബിർള യുടെ ഹിന്ദുസ്ഥാൻ ടൈംസ്‌ ആണ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിൽ ഗന്ധിജി യുടെ പ്രോമോട്ടേർ എന്നുള്ളത് ആര്ക്കെങ്കിലും നിഷേധിക്കാൻ സാധിക്കുമോ ?
ഗാന്ധി യുടെ വിദേശ വസ്ത്ര ബഹിഷ്കരണത്തിൽ ആരാണ് ലാഭം നേടിയത് ? അന്നത്തെ ഏറ്റവും വലിയ തുണി കംബനിയയാ ബിർലയല്ലേ ?

ഗാന്ധിജിയുടെ മകൻ ദേവദാസ് ഗാന്ധി "ഹിന്ദുസ്ഥാൻ ടൈംസ്‌" ന്റെ എഡിറ്റർ ആയി എന്നുള്ളത് അന്നത്തെ മാധ്യമങ്ങൾ ബോധപൂര്വം കണ്ണടച്ച വിഷയം .

ചരിത്രം എടുത്തു പരിശോദിച്ചാൽ മാധ്യമങ്ങൾക്ക് എന്നും ഒരേ ഒരു താല്പര്യം മാത്രമേ ഉണ്ടായിട്ടുല്ലോ , അവരവരുടെ ബിസിനെസ് താല്പര്യങ്ങൾ മാത്രം.


കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നത് മോഡിയാണ് , എന്നോ ജയിലിന്റ് ഇരുംബഴികളിൽക്കുള്ളിൽ വധ ശിക്ഷ കാത്തു കാലം കഴിക്കേണ്ടുന്ന നരേദ്ര മോഡി എന്ന നര ഭോജിയായ മനുഷ്യൻ ഇന്ത്യ എന്ന മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാന മത്രി സ്ഥാനത്തേക്ക് ഒരു രാഷ്ട്രീയ പാര്ട്ടി ഉയര്തിപ്പിടിച്ചു കാണിക്കുമ്പോൾ അതിനു ഓശാന പാടുകയാണ് മാധ്യമങ്ങൾ, കരുത്തനായ പ്രധാന മത്രി ആണ് നമുക്ക് ആവശ്യം , അഴിമതി രഹിതനായ രാഷ്ട്രീയക്കാരൻ നമ്മുടെ മുതല്ക്കൂട്ടു എന്നാണ് പ്രധാന മുദ്രാവാക്യം .

എന്താണ് യാഥാര്ത്യം ?

എന്ത് കരുത്താണ് മോഡിക്കുള്ളത് ?

ഈ രാജ്യത്ത് ആയിരങ്ങളുടെ കുരുതിക്ക് കാരണക്കാരനായ ഒരു രാജ്യ ദ്രോഹിയായ ഭീകരവാദി പ്രധാനമന്ത്രിയാവാന്‍ ഉടുപ്പും തുന്നി നടക്കുന്നു, അവനെ മാധ്യമങ്ങൾ വിളിക്കുന്ന പേര് "കരുത്തൻ" ഇപ്പുറത്ത് "പാക്ക് പരിശീലനം", "ഐ.എസ്.ഐ ബന്ധം", "ഇസ്ലാമിക ലഘു ലേഖകൾ", "നുഴഞ്ഞുകയറി" എന്നീ വാക്കുകള്‍ക്കു ചുറ്റും കുറേ മുസ്ലീം നാമധേയങ്ങള്‍ ചേര്‍ത്തുവച്ച് ഒരു സമൂഹത്തെ മുഴുവൻ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടു അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കാൻ മത്സരിക്കുന്ന ഭരണകൂടത്തിനു എല്ലാ വിധ ഒത്താശകളും ചെയ്യുന്ന വർത്തമാന മാധ്യമ ലോകം ശരാശരി നിലവാരത്തിൽ ജീവിക്കുന്ന ഒരു മുസ്ലീം നമധാരിയെ വിളിക്കുന്ന പേര് തീവ്രവാദി, ഇതാണോ മഹനീയമായ മതേതര ജനാധിപത്യം ?

കഴിഞ്ഞ അഞ്ചു ആരു വർഷങ്ങൾക്കൊണ്ട് സംഘപരിവാര് ഒരു പരിധി വരെ വിജയിച്ചു കഴിഞ്ഞ ഒരു കാര്യം ഞാൻ ചൂണ്ടി കനിചോട്ടെ , ഇതിന്റെ പേരില് ആരും കല്ലെറിയാൻ വരരുത് , എന്റെ മുന്നില് കണ്ടിട്ടുള്ള ഒരു യാഥാർത്ഥ്യം പറയുന്നു എന്ന് മാത്രം ..


താടി വച്ച് തൊപ്പിയിട്ടു പള്ളിയിൽ പോകുന്ന ഒരു മുസ്ലിം നെ തീവ്രവാദി എന്ന സംശയതോടെ ചുറ്റുമുള്ളവർ കാണുന്ന ഒരു സ്ഥിതി വിശേഷം ഏറ്റവും ചുരുങ്ങിയ പക്ഷം ഇന്ത്യ യിലെ വൻ നഗരങ്ങളിൽ എങ്കിലും സൃഷ്ടിക്കുന്നതിൽ സംഘ പരിവാരം വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ , കഴിഞ്ഞ 2 മാസങ്ങൾക്ക് മുന്നേ ബാങ്ങളൂർ ഇൽ ജോലി കിട്ടിയ ഒരു സുഹൃത്ത്‌ വിളിച്ചപ്പോൾ പറഞ്ഞു അവൻ താമസ സൗകര്യം കിട്ടാൻ 2 ആഴ്ച അന്വ്ഷിക്കേണ്ടി വന്നു എന്ന് , പേരായിരുന്നു പ്രധാന വില്ലൻ .

എങ്ങോട്ടാണ് നാം പോവുന്നത് ?

ജ്ഞാന പീഠം അവർഡ നല്കി രാജ്യം ആദരിച്ച യു ആർ ആനന്ദ മൂർത്തി ,നരേദ്ര മോഡി ഇന്ത്യൻ പ്രധാന മത്രി ആവുകയാണ് എങ്കിൽ താൻ ഈ രാജ്യം വിടുകയാണ് എന്ന് പറയുമ്പോൾ അദ്ധേഹം ഇവിടെ ഒറ്റപ്പെട്ടു പോകുകയാണ് , എവിടെയാണ് പ്രശ്നം ?

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ യിൽ പുരോഗമനം പറയുന്ന കുറച്ചു മുഖഗൽ മോഡിയെ പുകഴ്ത്തി രംഗത്ത് ഇറങ്ങിയത്‌ കണ്ടു ,

ഒരു പാടു തവണ പറഞ്ഞതാണ്‌ , എങ്കിലും അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഒരിക്കൽ കൂടി പറയാം ,

ഗുജറാത്തില്‍ കലാപം നടന്ന അവസരത്തില്‍ കൊണ്ഗ്രെസ് എം പി ആയിരുന്ന ജഫ്രി യുടെ അനുഭവം നിങ്ങൾ കേട്ടിട്ടുണ്ടോ ?

കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കൂട്ടം കുടുംബങ്ങള്‍ ആ പ്രദേശത്തെ കൊണ്ഗ്രെസ് എം പി കൂടിയായ ജഫ്രി യുടെ വീട്ടില്‍ അഭയം തേടി , കലാപകാരികള്‍ ജഫ്രിയുടെ വീട് വളഞ്ഞു , തന്നെയും കൂടെ ഉള്ളവരെയും രക്ഷിക്കണം എന്നവസ്യപ്പെട്ടു ഗുജറാത്ത് "മുഖ്യമന്ത്രി" യെ ഫോണില്‍ വിളിച്ച ജഫ്രിയോടു നരേന്ദ്രമോഡി പറഞ്ഞത് എന്താണെന്നോ ?

സാലെ തൂ അഭി സിന്ദാ രഹെ ?

പുറത്തു തമ്പടിച്ച അക്രമികള്‍ ഗ്യാസ് കുറ്റികള്‍ ആ വീട്ടു വളപ്പിലേക്ക് കൂട്ടമായി വലിച്ചെറിഞ്ഞു തീ കൊളുത്തുകയായിരുന്നു .

ഇത് ഒരാളുടെ മാത്രം അനുഭവമല്ല , ഒരുപാടു ജീവനുകള്‍ ഇതുപോലെ ഗുജറാത്തില്‍ പൊലിഞ്ഞിട്ടുണ്ട് .


ജനങ്ങളുടെ ഓര്‍മ്മകള്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ല, പൊതുജനം എപ്പോഴും ചരിത്രപരതയുടെ അടിസ്ഥാനത്തിലല്ല പ്രതികരിക്കുക എന്നീ യാഥാര്‍ത്ഥ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സംഘ പരിവാർ ഫാസിസം നടപ്പിലാക്കാൻ കച്ച കെട്ടി ഇറങ്ങിയവരോ ട് ഞങ്ങൽല്ക്ക് പറയാനുള്ളത് ഇതാണ് .


ഭരണ കൂട ഫാസിസം അതിന്റെ ഉഗ്ര രൂപം കൈക്കൊണ്ടു ത്രിസ്സോലവും ആയി തെരുവിൽ ഇറങ്ങിയപ്പോൾ പൊലിഞ്ഞു പോയത് നമ്മുടെ കൂടപ്പിരപ്പുകളല്ലേ ?

കുത്തബ് ദീൻ അൻസാരിയെ യും , ഇർഫാൻ ജഫ്രിയെയും ബെസ്റ്റ് ബക്കേറീ കേസ് നെയും വ്യാജ എട്ടു മുട്ടേൽ സംഭവവും ഒക്കെ വെറും സാധാരണ വാര്തകളായി അത്ര എളുപ്പം എങ്ങിനെയാണ്‌ കൂട്ടുകാരെ നിങ്ങൾ മറന്നു പോവുന്നത് ?


എൻ ബി :- ഒരു ആർ എസ് എസ് കാരൻ , അല്ലെങ്കിൽ ഒരു വർഗീയ വാദിയായ മനുഷ്യൻ എന്ന പദത്തിന് എന്റെ പരിമിതമായ ചിന്തകലിൽ ഞാൻ കൊടുക്കുന്ന അർഥം ഇവിടെ ജീവിച്ചിരിക്കാൻ യോഗ്യതയില്ലത്തവൻ എന്ന് തന്നെയാണ് , ഒരു വ്യക്തി , അല്ലെങ്കിൽ ഒരു ആൾക്കൂട്ടം ആയുധം എടുക്കുന്നത് മാനവികതയെ സംരക്ഷിക്കാം വേണ്ടി ആവുമ്പോൾ അതൊരിക്കലും ഒരു കൊല പാതകം അല്ല , ഇത് പറയുമ്പോളും നരേദ്ര മോഡി എന്ന ആ നരഭോജിയായ മനുഷ്യ മൃഗം കൊല്ലപ്പെടുന്നതിനെ ഞാൻ ഭയപ്പെടുന്ന , കാരണം ആ നരധാമന്റെ കൊല പോലും ഇന്ത്യ യിലെ എന്റെ സഹോദരങ്ങളുടെ ജീവിതത്തെ അപകടപ്പെടുത്താൻ സാധ്യതയുണ്ട് .